മഗ്‌സാസെ അവാര്‍ഡ് വിവാദം അടഞ്ഞ അധ്യായമെന്ന് എം.വി.ഗോവിന്ദന്‍
ആവര്‍ത്തിക്കുന്നു. കമ്യൂണിസ്റ്റുകളെ കൂട്ടക്കൊല ചെയ്ത ഒരാളുടെ പേരിലുള്ള
അവാര്‍ഡ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗം വാങ്ങുന്നത്
ശരിയല്ല. മഗ്‌സാസെ അവാര്‍ഡ് വാങ്ങി പ്രതിച്ഛായ ഉയര്‍ത്തേണ്ട ആവശ്യം
ശൈലജ ടീച്ചര്‍ക്കില്ല. അല്ലാതെ തന്നെ വളര്‍ന്ന നേതാവാണ് ശൈലജയെന്നും
ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നു.