പശ്ചിമേഷ്യയിൽ സമാധാനത്തിന്റെ പുതിയ പ്രതീക്ഷകൾ നൽകിക്കൊണ്ട് ഇസ്രയേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ കാലാവധി മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി.