ധാക്ക: ബംഗ്ലാദേശിലെ ജശോരേശ്വരി കാളിക്ഷേത്രത്തിലെക്കാന് പ്രധാനമന്ത്രി നരേന്ദ്രമോദി കിരീടം സമർപ്പിച്ചത്.വ്യാഴാഴ്ച്ചയിലെ പകല്‍പൂജക്ക് ശേഷം പൂജാരിമാര്‍ സ്ഥലം വിട്ട ശേഷമാണ് മോഷണം നടന്നതെന്ന് പോലിസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരുകയാണെന്ന് പോലിസ് ഇന്‍സ്‌പെക്ടര്‍ തൈസുല്‍ ഇസ്ലാം അറിയിച്ചു. 2021 മാര്‍ച്ച് 27നാണ് മോദി ക്ഷേത്രത്തില്‍ എത്തിയത്. തുടര്‍ന്ന് സ്വര്‍ണവും വെള്ളിയും പൂശിയ കിരീടം പ്രതിഷ്ഠക്ക് സമര്‍പ്പിക്കുകയായിരുന്നു.ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പല ഭാഗങ്ങളിലായുള്ള 51 ശക്തിപീഠങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രമെന്നാണ് ഹിന്ദു വിശ്വാസം.